Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK

Europe

യുകെയിൽ ചിത്രീകരിച്ച ബിഹൈൻഡിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി

ലണ്ടൻ: യുകെയിൽ ചിത്രീകരണം പൂർത്തിയായ "ബിഹൈൻഡ്' എന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം റിലീസ് ചെയ്തു. ഗായകൻ ജി. വേണുഗോപാലും സംവിധായകൻ ജോണി ആന്‍റണിയും ചേർന്നാണ് ഗാനം പ്രകാശനം ചെയ്തത്.

യുകെ മലയാളികൾക്ക് സുപരിചിതയായ ഗായിക ഡെന ആൻ ജോമോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇംഗ്ലീഷ് ആൽബം ഗാനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഡെനയുടെ ആദ്യ സിനിമാ ഗാനമാണിത്. യുകെയിൽ താമസിക്കുന്ന എഴുത്തുകാരി ബീന റോയിയുടേതാണ് വരികൾ.

പൂർണമായും യുകെയിൽ ചിത്രീകരിച്ച ഈ ത്രില്ലർ ചിത്രത്തിന്‍റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ജിൻസൻ ഇരിട്ടിയാണ്. ജി. വേണുഗോപാൽ ഈണം നൽകി, അജ്മൽ ഫാത്തിമ പർവീണും ജി. വേണുഗോപാലും ചേർന്ന് ആലപിച്ച സിനിമയിലെ മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

യുകെയിലെ പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒട്ടേറെ കലാകാരന്മാരും ഏതാനും ഇംഗ്ലീഷ് അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുകെ ആർട്ട് ഫോറത്തിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.

NRI

ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിൽ യുകെയിൽ 200 ശതമാനം പിഴ; മലയാളികൾ ജാഗ്രത പാലിക്കണം

ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.

കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.

പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.

എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം

നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ

എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.

കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ

അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.

മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും

വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.

പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.

യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.

എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.

നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

NRI

യുകെ പൗരനായ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് കുടുംബം; അനുമതി നല്‍കാനാകില്ലെന്നു കോടതി

കൊച്ചി: യുകെ പൗരനായ മലയാളി യുവാവിന്‍റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കാനാകില്ലെന്നു ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്‍റെ ആവശ്യമാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.

വിദേശപൗരത്വം സ്വീകരിച്ച ഒരാളുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് പൗരത്വനിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും കണക്കിലെടുത്തു വേണമെന്ന് കോടതി വ്യക്തമാക്കി. 2016ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. പൗരത്വം മാറിയശേഷം അദ്ദേഹം തന്‍റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ടു ജോബിയുടെ ബന്ധുവാണ് കോടതിയെ സമീപിച്ചത്.

ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാല്‍ സംസ്‌കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇ-മെയില്‍ സന്ദേശവും ഹാജരാക്കിയിരുന്നു.

എന്നാല്‍ വിദേശപൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരണമെങ്കില്‍ മരണസമയത്ത് സാധുവായ ഒസിഐ കാര്‍ഡോ അല്ലെങ്കില്‍ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡോ നിര്‍ബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു.

ജോബിക്ക് ഒസിഐ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നുവെങ്കിലും പത്തു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ലെന്നതു മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു കോടതി ഹര്‍ജി തള്ളിയത്.

NRI

യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം

ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.

മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21ന് വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിന്‍റെ 16 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

155 പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.

യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്.

യുക്മ നഴ്‌സസ് ഫോറം (യുഎൻഎഫ്), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (യുസിഎഫ്), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.

യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്.

യുക്മ അംഗത്വം നേടുന്നതിന് താത്പര്യമുള്ള അസോസിയേഷനുകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 15ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതാണ്.

NRI

ഐഒസി യുകെ - പീറ്റർബൊറോ യൂണിറ്റ് നിർമിച്ച് നൽകിയ ഭവനത്തിന്‍റെ താക്കോൽ ദാനം ഡി സതീശൻ നിർവഹിച്ചു

പറവൂർ: യുകെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐഒസി യുകെ - കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.

പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്‍റെ താക്കോൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്‍റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്‍റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐഒസി യുകെ - പീറ്റർബോറോ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്‍റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്‍റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.

സ്നേഹവീടിന്‍റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്‍റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ്‌ നേതാവ് നവാസ് എന്നിവരുടെ സാന്നിധ്യത്തിൽ വി.ഡി. സതീശൻ നിർവഹിച്ചിരുന്നു.

 

NRI

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ - അയർലൻഡ് ഘടകം

ഡബ്ലിൻ: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ - അയർലൻഡ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 

ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.

സിപിഎം സാർവദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐഡബ്ല്യുഎ) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.

യുകെയിലെയും അയർലൻഡിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും ജിജോ അരയത്ത്, എ.കെ. ഷിനിത്ത് എന്നിവരെ ജോയിന്‍റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്‍റെ സർവ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്:

ഇടതുപക്ഷ സർക്കാരിന്‍റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും

വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

Business

ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി; ക്വിക്സി.കോം യുകെയിൽ സേവനം ആരംഭിച്ചു

ലിവർപൂൾ: ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പാക്കിക്കൊണ്ട് മികച്ച ഓഫറുകൾക്കൊപ്പം ക്വിക്ക് കൊമേഴ്സ് കമ്പനിയായ ക്വിക്സി.കോം (Quikzii.com) പ്രവർത്തനമാരംഭിച്ചു. ലോഞ്ച് ദിവസം ലിവർപൂളിന്‍റെ ആകാശത്തിലൂടെ ക്വിക്സി.കോം എന്ന സന്ദേശവുമായി ഒരു ടൗ പ്ലെയിൻ പറത്തിക്കൊണ്ട് കമ്പനി ആരംഭം കുറിച്ചത്.

തുടർന്ന്, ദ ഫസ്റ്റ് ഹണ്ട്രഡ് എന്ന മറ്റാരും നൽകാത്ത ഓഫറിലൂടെ 100 പേർക്ക് അവർ ഇഷ്‌ടപ്പെട്ട് തെരഞ്ഞെടുത്ത ഒരോ പ്രത്യേക പ്രോഡക്ടുകൾ സൗജന്യമായി ഡെലിവറി ചെയ്തു. ക്രിസ്മസ് വേളയിൽ ഉപഭോക്താക്കൾക്ക് നൽകിയ പ്രത്യേക ഓഫറുകൾ ആഘോഷത്തിന് കൂടുതൽ സന്തോഷം പകർന്നു.

റീട്ടെയിൽ മാനേജ്മെന്‍റിൽ വർഷങ്ങളുടെ അറിവും അനുഭവ പരിചയവുമുള്ള സംരംഭകനും നിക്ഷേപകനുമായ ശരത് ജോസാണ് ഈ ക്വിക് ഡെലിവറി പ്ലാറ്റ്ഫോമിന്‍റെ സാരഥി.

യുകെയിലെ മലയാളി, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ, ദക്ഷിണേഷ്യൻ, ആഫ്രിക്കൻ സമൂഹങ്ങൾ ഉൾപ്പെടെ എല്ലാ പ്രവാസികളുടെയും ദൈനംദിന ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി, അവയ്ക്ക് അനുയോജ്യമായ പ്രോഡക്ടുകൾ നൽകുവാൻ ആധുനിക ടെക്നോളജിയുടെ പിൻബലത്തോടെ രൂപകല്പന ചെയ്തതാണ് ക്വിക്സി.

യുകെയിലെ ഏറ്റവും വേഗതയേറിയതും തെരഞ്ഞെടുത്ത പട്ടണങ്ങളിൽ ഒരു മണിക്കൂർ സൂപ്പർഫാസ്റ്റ് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഈ ഇകൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഫ്രഷ് പച്ചക്കറികൾ, പഴവർഗങ്ങൾ, ഗുണനിലവാരമുള്ള മാംസം, മീൻ, ഫാഷൻ & ട്രെൻഡി ഫാബ്രിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറിസ്, ദിനംപ്രതി ആവശ്യമായ ഗ്രോസറികൾ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും അതിവേഗത്തിൽ വീട്ടുപടിക്കൽ എത്തിക്കുന്നു.

ഉയർന്ന ഗുണമേന്മയും അതിവേഗ സേവനവും ഒരുമിപ്പിച്ച് ക്വിക്സി യുകെയിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തെ പുതിയ തലത്തിലേക്ക് ഉയർത്തും. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ ഉപഭോക്താക്കളുടെയും യുകെയിലെ മറ്റ് വിവിധ സമൂഹങ്ങളുടേയും ഭക്ഷണ അഭിരുചികളെയും ജീവിതരീതികളെയും മനസിലാക്കി ഒരുക്കിയതാണ് ക്വിക്സിയുടെ സമ്പൂർണ ഉത്പന്നശ്രേണി.

ക്വിക്സിയുടെ ഔദ്യോഗിക വെബ് സൈറ്റും വഴിയും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ ലഭ്യമായ മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപഭോക്താവിന്‍റെ വീട്ടിലെത്തിക്കും.

ചെറുകിട വ്യവസായികൾക്കും ഉത്പാദകർക്കും കുറഞ്ഞ ചെലവിൽ സ്വന്തം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാനായി ക്വിക്സി ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുന്നു. ലൊജിസ്റ്റിക്സ്, ഡെലിവറി, പരസ്യം, ഉപഭോക്ത്യ പിന്തുണ പോലുള്ള സൗകര്യങ്ങൾ എല്ലാം ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ സംരംഭകരുടെ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് ക്വിക്സി വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ വേഗത്തിലും വിശ്വാസയോഗ്യമായ രീതിയിലും നൽകുകയും ചെറുസംരംഭങ്ങൾക്ക് വളർച്ചയിലേയ്ക്ക് വാതിൽ തുറക്കുകയും ചെയ്യുകയാണ് ക്വിക്സിയുട ദൗത്യമെന്ന് ഫൗണ്ടറും സിഇഒയുമായ ശരത് ജോസ് മാധ്യമങ്ങളോട്പ്രതികരിച്ചു.

Curiouscat ideas india pvt ltdഎന്ന അഡ്വർട്ടെസിംഗ് ഏജൻസിയാണ് Quikzii.comയുടെ കമ്യൂണിക്കേഷൻ സ്ട്രാറ്റജിയും ക്രിയേറ്റീവ് കോണ്‍സെപ്റ്റുകളും കണ്ടന്‍റുകളും തയാറാക്കുന്നത്.

International

മലയാളി നഴ്‌സിനെതിരെ വംശീയ അധിക്ഷേപം; ഇംഗ്ലീഷുകാരിയായ നഴ്‌സിംഗ്ഹോം മാനേജറെ പുറത്താക്കി

ലണ്ടന്‍: മലയാളി നഴ്‌സിനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഇംഗ്ലീഷുകാരിയായ നഴ്‌സിംഗ്ഹോം മാനേജരെ സർവീസിൽ നിന്ന് പുറത്താക്കി. യുകെയിലെ വാര്‍വിക്ഷെയറില്‍ നടന്ന സംഭവത്തിൽ നഴ്‌സിംഗ്ഹോം മാനേജർ മിഷേല്‍ റോജേഴ്‌സിനെതിരെയാണ് നടപടിയെടുത്തത്.

നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലാണ് (എന്‍എംസി) നടപടി സ്വീകരിച്ചത്. ഇവര്‍ക്കു പിന്‍ നമ്പരും നഷ്ടമായി. യുവതിക്കുവേണ്ടി അഭിഭാഷകന്‍ ബൈജു തിട്ടാലയിലാണ് ഹാജരായത്. വീസ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്
എന്‍എംസി കണ്ടെത്തി.

തുടര്‍ച്ചയായി എട്ടു ദിവസം രാത്രി ജോലി ചെയ്യിപ്പിച്ചും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരിഹസിച്ചിരുന്നതായും പാനല്‍ കണ്ടെത്തി. മറ്റൊരു സ്ഥാപനത്തില്‍ യുവതി ജോലിക്കു ശ്രമിച്ചതോടെ ഇവര്‍ക്കെതിരായി മോശം റഫറന്‍സ് നഴ്‌സിംഗ്ഹോം മാനേജർ നൽകിയതോടെ ഇവർക്ക് രാജ്യം വിടേണ്ട സാഹചര്യമുണ്ടായി.

പിന്നീട് യുവതി അഭിഭാഷകന്‍ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. തുടർന്ന് എന്‍എംസി വിചാരണയില്‍ യുവതി നിരപരാധിയാണെന്നു കണ്ടെത്ത‌ുകയായിരുന്നു. എന്‍എംസി മിഷേലിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു.

 

 

NRI

വടക്കേ ഇന്ത്യയിലെ പുകമഞ്ഞ്: കാനഡ, യുകെ, സിംഗപ്പൂർ യാത്രാ മുന്നറിയിപ്പുകൾ നൽകി


കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.

ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക ’അപകടകരമായ’ നിലയിൽ എത്തി. ദേശീയ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽAQI 493 വരെ ഉയർന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വായുവിന്‍റെ നിലവാരം നിരീക്ഷിക്കണമെന്നും, ശൈത്യകാലത്ത് മലിനീകരണം രൂക്ഷമാകാമെന്നും കാനഡ മുന്നറിയിപ്പ് നൽകി.
കനത്ത പുകമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിമാന ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്ന് സിംഗപ്പൂർ ഹൈക്കമ്മിഷൻ പൗരന്മാരോട് ആവശ്യപ്പെട്ടു.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് വായു മലിനീകരണം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും, ഗർഭിണികളും കുട്ടികളും പ്രായമായവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും യുകെ അറിയിച്ചു.

NRI

യുകെയിൽ വിവിധവിശ്വാസ സംവാദം: കൂട്ടായ പ്രവർത്തനത്തിനുള്ള പുതിയ ആഹ്വാനം

കോവൻട്രി: യുകെയിലെ ധാർമികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു.

സീറോമലങ്കര കത്തോലിക്ക സഭയുടെ (എസ്എംസിസി) യുകെയിലെ മിഷന്‍റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്.

ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.

ഡോ. അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു എംബിഇ (ചെയർമാൻ, കോവൻട്രി മുസ്‌ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ്‌ റവ. ഡോ. തോമസ് മാർ യൂസോബിയോസ് (എസ്എംസിസി), ഹരിപ്രസാദ് (പ്രസിഡന്‍റ്, ഇസ്കോൺ കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു.

സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.

 

 

International

യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.

നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.

ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

NRI

യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

വിയന്ന: യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്പതികളായ മെല്‍വിന്‍ ടോമിക്കും ഫിയോണയ്ക്കും വിവാഹസമ്മാനമായി ആണ് തയാറാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന ഇ&ഡി മ്യൂസിക്‌സിന്‍റെ ബാനറില്‍ മലയാളം - ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന്‍ എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് "Carried Away' എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.

വിഡിയോഗ്രാഫി - അശ്വിന്‍ ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് - റോയ് വീഡിയോ എഡിറ്റ്സ്, മിക്സ് & മാസ്റ്റര്‍ - Zsolt, ഇന്‍സ്ട്രുമെന്‍റല്‍ - Zeteo, ആല്‍ബം യുട്യൂബിലും സ്‌പോട്ടിഫൈയിലും ലഭ്യമാണ്.

NRI

യുക്മ ശ്രേഷ്ഠ മലയാളി പുരസ്കാരദാനം 22ന് പ്രിസ്റ്റണിൽ

പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്‍റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്‍റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ "ശ്രേഷ്ഠ മലയാളി 2025' പുരസ്കാരദാനവും - മാണിക്കത്ത് ഇവന്‍റ്സ് ഫാഷൻ ഷോ ആൻഡ് സൗന്ദര്യമത്സരവും ഈ മാസം 22ന് സംഘടിപ്പിക്കപ്പെടുന്നു.

മാണിക്കത്ത് ഇവന്‍റ്സ് സംഘടിപ്പിക്കുന്ന "മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നില്‍ക്കുന്ന സംഗീത - നൃത്ത ഇനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്.

"മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും. കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്‍റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 07774966980. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കും. ഇതോടൊപ്പം യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ "യുക്മ ഫോർച്യൂൺ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും.

യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്.

യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്.

യുക്മ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സബ് കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് ([email protected]). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം അഞ്ച് വരെ.

കുര്യൻ ജോർജ്

Business

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും

ന്യൂഡൽഹി: യുകെയുമായി സമഗ്ര സാന്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ സമുദ്രോത്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കരാർ പ്രകാരം 70 ശതമാനം വർധനയാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യക്ക് നിലവിൽ യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ നിന്ന് പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി തുല്യനിലയിൽ മത്സരിക്കാനാകും. ഈ രാജ്യങ്ങൾക്കൊപ്പം ഒരു വലിയ വിപണിവിഹിതം പിടിച്ചെടുക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിയുകയും ചെയ്യും.


കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കും. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ഈ കരാർ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കപ്പെടും. അതുവഴി യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി വർധിപ്പിക്കും.


ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ മുൻപന്തിയിലുള്ള വനാമി ചെമ്മീൻ, ശീതീകരിച്ച കണവ, ലോബ്സ്റ്ററുകൾ, ശീതീകരിച്ച പോംഫ്രെറ്റ്, ബ്ലാക്ക് ടൈഗർ ചെമ്മീൻ തുടങ്ങിയവയ്ക്ക് തീരുവ രഹിതമായ പ്രവേശനം ലഭിക്കും.


ഇന്ത്യ-യുകെ സിഇടിഎ പ്രാബല്യത്തിൽ വന്നതോടെ എ വിഭാഗത്തിൽ വരുന്ന മത്സ്യങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും തീരുവ രഹിതമാകും. മുന്പ് ഇത് 0% മുതൽ 21.5% വരെ തീരുവകൾക്ക് വിധേയമായിരുന്നു.


മത്സ്യം, ക്രസ്റ്റേഷ്യനുകൾ, മൊളാസ്കുകൾ, മത്സ്യ എണ്ണകൾ, സമുദ്ര കൊഴുപ്പുകൾ, തയാറാക്കിയതോ സംരക്ഷിച്ചതോ ആയ സമുദ്രവിഭവങ്ങൾ, മത്സ്യ ഭക്ഷണം, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, എച്ച്എസ് കോഡ് 1601 പ്രകാരമുള്ള സോസേജുകൾ പോലുള്ള ഇനങ്ങൾ മുൻഗണനാ പരിഗണനയിൽനിന്ന് ഒഴിവാക്കി.


2024-25 ൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 7.38 ബില്യണ്‍ ഡോളറിലെത്തി (60,523 കോടി രൂപ), ശീതീകരിച്ച ചെമ്മീനിൽനിന്നു മാത്രം 4.88 ബില്യണ്‍ ഡോളർ (വരുമാനത്തിന്‍റെ 66 ശതമാനം) ലഭിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യുകെ, 80 മില്യണ്‍ ഡോളർ ശീതീകരിച്ച ചെമ്മീൻ ഉൾപ്പെടെ 104 മില്യണ്‍ ഡോളർ (879 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇതൊക്കെയാണെങ്കിലും, യുകെയുടെ 5.4 ബില്യണ്‍ ഡോളറിന്‍റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യക്ക് 2.25 ശതമാനം വിഹിതം മാത്രമേ ഉള്ളൂ.
ഇന്ത്യയിലെ ഏകദേശം 28 മില്യണ്‍ ആളുകളുടെ ഉപജീവനമാർഗവും ആഗോള മത്സ്യോത്പാദനത്തിന്‍റെ എട്ടു ശതമാനവും മത്സ്യബന്ധനമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോള മത്സ്യോത്പാദനത്തിൽ ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുകയാണ്.


2014-15 നും 2024-25 നും ഇടയിൽ, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 60 ശതമാനം വർധിച്ച് 16.85 ലക്ഷം മെട്രിക് ടണ്ണും മൂല്യം 88 ശതമാനം ഉയർന്ന് 62,408 കോടി രൂപയുമായി.
യുകെയുടെ കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്ക് സിഇടിഎയുടെ ഗുണഫലം പ്രയോജനപ്പെടുത്താനാകും.

Latest News

Corehub Up